പക്ഷിപ്പനി: മുട്ട, ഇറച്ചി എന്നിവയുടെ വിൽപ്പന നിരോധിച്ചു

ആലപ്പുഴ: ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ കോഴിയുടെയും താറാവിന്‍റെയും മറ്റു വളർത്തു പക്ഷികളുടെയും ഇറച്ചി മുട്ട എന്നിവയുടെ വിൽപ്പന മേയ് എട്ടു വരെ നിരോധിച്ചു. കൈനകരി, നെടുമുടി, ചമ്പക്കുളം, തലവടി, അമ്പലപ്പുഴതെക്ക്, തകഴി, ചെറുതന, വീയപുരം, മുട്ടാർ, രാമങ്കരി, വെളിയനാട്, കാവാലം, പുറക്കാട്, അമ്പലപ്പുഴ വടക്ക്, നീലംപേരൂർ, പുന്നപ്രതെക്ക്, പുളിങ്കുന്ന്, തൃക്കുന്നപ്പുഴ, കുമാരപുരം, ചെന്നിത്തല, കരുവാറ്റ, മാന്നാർ, കാർത്തികപ്പള്ളി, ഹരിപ്പാട് നഗരസഭ, പള്ളിപ്പാട്, എടത്വ, പുന്നപ്ര വടക്ക്, ആലപ്പുഴ നഗരസഭ എന്നീ തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. […]

വോ­ട്ട് ചെ­യ്­തി­റങ്ങിയ വയോധികന്‍ അ­മ്പ­ല­പ്പു­ഴ­യില്‍ കുഴഞ്ഞുവീണ് മ­രിച്ചു

died

ആല­പ്പുഴ: വോ­ട്ട് ചെ­യ്­തി­റങ്ങിയ വയോധികന്‍ അ­മ്പ­ല­പ്പു­ഴ­യില്‍ കുഴഞ്ഞുവീണ് മ­രണപ്പെട്ടു. മരിച്ചത് അമ്പലപ്പുഴ കാക്കാഴം സുശാന്ത് ഭവനില്‍ പി. സോമരാജന്‍ (76) ആണ്. ഇ­ദ്ദേ­ഹ­ത്തി­ന് വോ­ട്ടു­ണ്ടാ­യി­രു­ന്നത് അമ്പലപ്പുഴ കാക്കാ­ഴം സ്­കൂ­ളിലെ 138­-ാം നമ്പര്‍ ബൂത്തിലാണ്. വോട്ട് രേഖപ്പെടുത്തതാണ് സാധിച്ചത് അ­ര­മ­ണിക്കൂ­റോ­ളം വ­രി­ നി­ന്ന ശേ­ഷ­മാ­ണ്. തുടർന്ന് പുറത്തിറങ്ങി ഓട്ടോയിൽ കയറുന്ന അവസരത്തിൽ കുഴഞ്ഞുവീഴുകയും ഉടനെ തന്നെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്‌തെങ്കിലും മരണം സംഭവിച്ചു. 

പക്ഷിപ്പനി:  പക്ഷികളെ കൊന്നു മറവുചെയ്യുന്ന പ്രധാന നടപടി പൂർത്തിയായി

ആലപ്പുഴ: ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച എടത്വ, ചെറുതന പഞ്ചായത്തുകളിൽ പക്ഷികളെ കൊന്നു മറവുചെയ്യുന്ന പ്രധാന നടപടി(കള്ളിങ്) പൂർത്തിയായി. ചെറുതന വാർഡ് മൂന്ന്, എടത്വ വാർഡ് ഒന്നിലുമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. 17,280 പക്ഷികളെയാണ് വെള്ളിയാഴ്ച വൈകുന്നേരം വരെ കള്ളിങ്ങിന് വിധേയമാക്കിയത്. എടത്വയിൽ 5,355 പക്ഷികളെയും ചെറുതനയിൽ 11,925 പക്ഷികളെയുമാണ് കൊന്നൊടുക്കിയത്. എട്ട് ദ്രുതപ്രതികരണ സംഘങ്ങളാണ് നേതൃത്വം നൽകിയത്. പക്ഷികളെ കൊന്നശേഷം വിറക്, ഡീസൽ, പഞ്ചസാര എന്നിവ ഉപയോഗിച്ച് നിശ്ചിത സ്ഥലങ്ങളിൽ കത്തിച്ച് കളയുകയാണ് ചെയ്യുന്നത്. കത്തിക്കൽ പൂർത്തിയായശേഷം പ്രത്യേക […]